Thursday, August 31, 2006
Sunday, August 20, 2006
Tuesday, August 15, 2006
അങ്ങനെ അതും കണ്ടു....

എന്താ, ലോകം നന്നാവുവാണോ എന്നൊരു തോന്നല്‍. അല്ല, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഓര്‍ത്ത് പറഞ്ഞു പോയതാ...
പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു കൈ പൊക്കി സമരം ചെയ്യുന്നു!! നമ്മുടെ വിഴിഞ്ഞം പ്രശ്നത്തിണ്റ്റെ കാര്യമാ പറയുന്നത്. എന്തയാലും ഒരു കാര്യതിനെങ്കിലും ഒന്നിച്ചല്ലൊ.
പിന്നെ സ്മാര്‍ട്ട് സിറ്റിയുടെ കാര്യം. അതും നടക്കാന്‍ പോകുന്നെന്ന്. കൊള്ളാമല്ലോ.
ഇതുപോലെയാ ബി.എം.ഡ്ബ്ള്യൂ. ഫാക്റ്റൊറി യും കൂടെയിങ്ങു പോന്നിരുന്നെങ്കില്‍......
ഏതായാലും ബോധൊദയം ഉണ്ടായതു നന്നായി. അല്ലെങ്കില്‍ നരഭോജികളെ പോലെ യാധര്‍ത്യത്തീന്ന് ദൂരെ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരായി കണക്കക്കിയേനേ ലോകം നമ്മള്‍ കേരളീയേരെ.
കോളയോടു കാണിച്ചതും നന്നയതെയുള്ളൂ . പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള സാധനങ്ങള്‍ മറ്റും കിട്ടുന്ന ഒരു അപൂര്‍വ സ്ഥലം ആണല്ലൊ ഇന്ത്യ. ഈ ഒരു നീക്കം ഇന്ത്യയിലേക്കു പാഴ്‌വസ്തുക്കള്‍ കയറ്റിയയക്കുന്ന ബഹുരാഷ്ട്ര കംബനികള്‍ക്കു ഒരു തിരിച്ചടിയാകട്ടെ.
ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ശരിയായാല്‍ കേരളം കുറച്ചെങ്കിലും വിമോചിതയാകും. നമ്മുടെ പാര്‍വ്വതി കണ്ട കാഴ്ച്ചകളും , പാവം സ്വാമി അയ്യപ്പണ്റ്റെ പേരിലെ പ്രശ്നങ്ങളും അങ്ങനെ ചിലത്.
Monday, August 07, 2006
എല്ലാം വിധി.........
വാതിലില്‍ ആരോ കൊട്ടി പടിക്കുന്നു. മൊബൈലില്‍്‍ സമയം നോക്കിയപ്പോള്‍ 4:30 മണി.ഞാന്‍ എന്തോ പിറുപിറുത്തുക്കൊണ്ട് വീണ്ടും കിടന്നുറങ്ങി. വീണ്ടും അതാ താളം പിടിക്കുന്നു. സമയം നോക്കി ൧൫ മിനിറ്റ് കഴിഞ്ഞതെയുള്ളൂ, 4:45....
അപ്പോഴാണു ആ സത്യം ഒരു ദുസ്വപ്നം പോലെ എന്നെ തേടി എത്തിയതു, ചിന്നുവിനെ റ്റൂഷനു കൊന്‍ഡുപോകണം. വീട്ടില്‍ ഒരു സ്കൂട്ടര്‍ വാങ്ങിച്ചതില്‍ പിന്നെ അതു എണ്റ്റെ ചുമതലയാണല്ലൊ.. കണ്ണു തിരുമ്മി വതില്‍ തുറന്നു..
അമ്മാവനും അമ്മായിയും വീട്ടില്‍ ഉണ്ട്. അവര്‍ തിരിച്ചു നാട്ടിലേക്കു പുറപ്പെടാനിരിക്കുവാണ്. അമ്മാവന്‍ മുറിയില്‍ വന്ന് ഒരു സിഗെറെറ്റ് കത്തിച്ചു. ഞാന്‍ മുഖം കഴുകി.
സമയമായി പോകാന്‍ . താക്കോല്‍ എടുത്തു ഞാന്‍ വണ്ടിയുടെ അടുത്തെക്കു ചെന്നു. ഇഗ്നീഷനില്‍ ഇട്ടു ഓണ്‍ ആക്കി. പോയിട്ടു തിരിച്ചു വരാന്‍ കഷ്ട്ടി പെറ്റ്രോളെയുള്ളൂ. ഈ രാവിലെ എവിടെ പെറ്റ്രോള്‍ പമ്പ് തുറക്കാനാ... എന്നാലും റിസ്ക് എടുത്തു. ചിന്നുവിനെയും പുറകില്‍ കയറ്റി, മുമ്പില്‍ സ്കൂള്‍ ബാഗുമായി അങ്ങനെ മുന്നോട്ട്.
രാവിലത്തെ തണുപ്പീന്ന് രക്ഷപ്പെടാന്‍ മാത്രമുള്ള ഉടുപ്പൊന്നും ഇല്ല. ഒരു റ്റീ-ഷര്‍ട്ടും ബര്‍മൂടയും പിന്നെ ഒരു തൊപ്പിയും. ഇരിക്കട്ടെ . ഒരു സ്റ്റൈല്‍ അല്ലെ....
വണ്ടിയുമായിട്ടു ഞാന്‍ മുമ്പോട്ട്. പേരൂര്‍ക്കട പമ്പില്‍ നോക്കി. തുറന്നിട്ടില്ല. പിന്നെ നേരെ വിട്ടു. പോകും വഴി വട്ടിയൂര്‍ക്കാവില്‍ ഒരെണ്ണമുണ്ട്. പക്ഷെ അതും തുറന്നിട്ടില്ല. ഇനിയിപ്പോള്‍ എത്താന്‍ ഒരു കിലോമീറ്റര്‍ കഷ്ട്ടി.
പെട്ടെന്നണ് അവന്‍ ഒരു ചെകുതാനെപോലെ മുമ്പില്‍ വന്നത്. ഒരു വെളുത്ത(ആരും കണ്ടാല്‍ ഭയക്കുന്ന) പട്ടി. പക്ഷെ ഞാന്‍ ഭയന്നില്ല. ഞാന്‍ അതി വിധക്തമായിയവനെ വെട്ടിച്ചു. പക്ഷെ അവന്‍ വിട്ടില്ല. കുരച്ചുക്കൊണ്ട് പിറകേ കൂടി. എത്രയൊക്കെയയാലും ഞാനും ഒരു മനുഷ്യനല്ലെ. തെല്ല് പേടിച്ചു. വളവൊന്നും കണക്കാക്കിയില്ല , ഒന്നു സ്പീഡ് കൂട്ടി. എന്നാലും ഒരു 40 തേലാവും പോകുന്നത്.
അപ്പോള്‍ അതാ റോഡില്‍ ഒരു ഹര്‍ത്താല്‍ ദിവസത്തെ കല്ലിനെപ്പോലെ വേറൊരു പട്ടി. ചിലപ്പോള്‍ മറ്റേ പട്ടിയുടെ ഭാര്യയാവും. ഏതായാലും ഒന്നും ചോദിക്കാന്‍ പറ്റിയില്ല. അതിനു മുമ്പ് വണ്ടി പട്ടിയെ ഇടിച്ചു. പിന്നെ ഞാന്‍ റോഡിലാണ്. കൈയ്യും കാലും മുറിഞ്ഞിട്ടുണ്ട്. ചിന്നുവിണ്റ്റെ കാലും. പക്ഷെ എടുതിട്ടു 5 ദിവസം പോലുമാവാത വണ്ടിയെ കുറിചയിരുന്നു ഭീതി. അതിണ്റ്റെ ഫ്ര്‍ണ്ട് മുഴുവന്‍ ഉരഞ്ഞിരുന്നു.
ഏതായാലും വണ്ടിയും പൊക്കിയെടുത്ത് ചിന്നുവിനെ റ്റ്യുഷന് കൊണ്ടാക്കി. തിരിച്ചു വരും വഴി ആ രണ്ട് ചെകുത്താന്‍മാരും കൂടി കൊഞ്ജി കുഴയുന്നു. ഒരു കല്ലെടുത്ത് എറിയാന്‍ തോന്നി. പക്ഷെ നേരത്തെയുണ്ടായ അനുഭവം കണക്കിലാക്കി ഞാന്‍ ആ ദൌത്യത്തീന്ന് പിന്‍മാറി.
അമ്മയെ മൊബൈലില്‍ വിളിച്ചു വിവരം ധരിപ്പിചിരുന്നു. ചെന്നിട്ടു മുറിവു കഴുകി.(ഭാഗ്യത്തിന് പെറ്റ്രോള്‍ തികഞ്ഞു). ആശുപത്രിയിലും പോയി.
ഇപ്പോള്‍ എന്തായലും ബോറടിയുണ്ടെന്ന് പറയാന്‍ പറ്റില്ല. ഹൊ...എന്നാലും ആ പട്ടികള്‍ക്കു ഒന്നും പറ്റിയില്ലല്ലൊ എന്ന സങ്കടം മാത്രം...........
അപ്പോഴാണു ആ സത്യം ഒരു ദുസ്വപ്നം പോലെ എന്നെ തേടി എത്തിയതു, ചിന്നുവിനെ റ്റൂഷനു കൊന്‍ഡുപോകണം. വീട്ടില്‍ ഒരു സ്കൂട്ടര്‍ വാങ്ങിച്ചതില്‍ പിന്നെ അതു എണ്റ്റെ ചുമതലയാണല്ലൊ.. കണ്ണു തിരുമ്മി വതില്‍ തുറന്നു..
അമ്മാവനും അമ്മായിയും വീട്ടില്‍ ഉണ്ട്. അവര്‍ തിരിച്ചു നാട്ടിലേക്കു പുറപ്പെടാനിരിക്കുവാണ്. അമ്മാവന്‍ മുറിയില്‍ വന്ന് ഒരു സിഗെറെറ്റ് കത്തിച്ചു. ഞാന്‍ മുഖം കഴുകി.
സമയമായി പോകാന്‍ . താക്കോല്‍ എടുത്തു ഞാന്‍ വണ്ടിയുടെ അടുത്തെക്കു ചെന്നു. ഇഗ്നീഷനില്‍ ഇട്ടു ഓണ്‍ ആക്കി. പോയിട്ടു തിരിച്ചു വരാന്‍ കഷ്ട്ടി പെറ്റ്രോളെയുള്ളൂ. ഈ രാവിലെ എവിടെ പെറ്റ്രോള്‍ പമ്പ് തുറക്കാനാ... എന്നാലും റിസ്ക് എടുത്തു. ചിന്നുവിനെയും പുറകില്‍ കയറ്റി, മുമ്പില്‍ സ്കൂള്‍ ബാഗുമായി അങ്ങനെ മുന്നോട്ട്.
രാവിലത്തെ തണുപ്പീന്ന് രക്ഷപ്പെടാന്‍ മാത്രമുള്ള ഉടുപ്പൊന്നും ഇല്ല. ഒരു റ്റീ-ഷര്‍ട്ടും ബര്‍മൂടയും പിന്നെ ഒരു തൊപ്പിയും. ഇരിക്കട്ടെ . ഒരു സ്റ്റൈല്‍ അല്ലെ....
വണ്ടിയുമായിട്ടു ഞാന്‍ മുമ്പോട്ട്. പേരൂര്‍ക്കട പമ്പില്‍ നോക്കി. തുറന്നിട്ടില്ല. പിന്നെ നേരെ വിട്ടു. പോകും വഴി വട്ടിയൂര്‍ക്കാവില്‍ ഒരെണ്ണമുണ്ട്. പക്ഷെ അതും തുറന്നിട്ടില്ല. ഇനിയിപ്പോള്‍ എത്താന്‍ ഒരു കിലോമീറ്റര്‍ കഷ്ട്ടി.
പെട്ടെന്നണ് അവന്‍ ഒരു ചെകുതാനെപോലെ മുമ്പില്‍ വന്നത്. ഒരു വെളുത്ത(ആരും കണ്ടാല്‍ ഭയക്കുന്ന) പട്ടി. പക്ഷെ ഞാന്‍ ഭയന്നില്ല. ഞാന്‍ അതി വിധക്തമായിയവനെ വെട്ടിച്ചു. പക്ഷെ അവന്‍ വിട്ടില്ല. കുരച്ചുക്കൊണ്ട് പിറകേ കൂടി. എത്രയൊക്കെയയാലും ഞാനും ഒരു മനുഷ്യനല്ലെ. തെല്ല് പേടിച്ചു. വളവൊന്നും കണക്കാക്കിയില്ല , ഒന്നു സ്പീഡ് കൂട്ടി. എന്നാലും ഒരു 40 തേലാവും പോകുന്നത്.
അപ്പോള്‍ അതാ റോഡില്‍ ഒരു ഹര്‍ത്താല്‍ ദിവസത്തെ കല്ലിനെപ്പോലെ വേറൊരു പട്ടി. ചിലപ്പോള്‍ മറ്റേ പട്ടിയുടെ ഭാര്യയാവും. ഏതായാലും ഒന്നും ചോദിക്കാന്‍ പറ്റിയില്ല. അതിനു മുമ്പ് വണ്ടി പട്ടിയെ ഇടിച്ചു. പിന്നെ ഞാന്‍ റോഡിലാണ്. കൈയ്യും കാലും മുറിഞ്ഞിട്ടുണ്ട്. ചിന്നുവിണ്റ്റെ കാലും. പക്ഷെ എടുതിട്ടു 5 ദിവസം പോലുമാവാത വണ്ടിയെ കുറിചയിരുന്നു ഭീതി. അതിണ്റ്റെ ഫ്ര്‍ണ്ട് മുഴുവന്‍ ഉരഞ്ഞിരുന്നു.
ഏതായാലും വണ്ടിയും പൊക്കിയെടുത്ത് ചിന്നുവിനെ റ്റ്യുഷന് കൊണ്ടാക്കി. തിരിച്ചു വരും വഴി ആ രണ്ട് ചെകുത്താന്‍മാരും കൂടി കൊഞ്ജി കുഴയുന്നു. ഒരു കല്ലെടുത്ത് എറിയാന്‍ തോന്നി. പക്ഷെ നേരത്തെയുണ്ടായ അനുഭവം കണക്കിലാക്കി ഞാന്‍ ആ ദൌത്യത്തീന്ന് പിന്‍മാറി.
അമ്മയെ മൊബൈലില്‍ വിളിച്ചു വിവരം ധരിപ്പിചിരുന്നു. ചെന്നിട്ടു മുറിവു കഴുകി.(ഭാഗ്യത്തിന് പെറ്റ്രോള്‍ തികഞ്ഞു). ആശുപത്രിയിലും പോയി.
ഇപ്പോള്‍ എന്തായലും ബോറടിയുണ്ടെന്ന് പറയാന്‍ പറ്റില്ല. ഹൊ...എന്നാലും ആ പട്ടികള്‍ക്കു ഒന്നും പറ്റിയില്ലല്ലൊ എന്ന സങ്കടം മാത്രം...........
Sunday, August 06, 2006
Toast To Frienship : to all my friends at college and to those lovely college days...
Like leaves in a storm ,
Our lives together were flown,
Strong was the bond so formed,
Bound by the love we found.
The storm damped away ,
In the end of a hot summer May,
No longer could the smiles pertain,
Tears washed them down like an unwelcome rain.
But for once I thank a storm,
From which I was made strong,
Strong by heart and strong by soul,
Strong with friends who held my fall.
Our lives together were flown,
Strong was the bond so formed,
Bound by the love we found.
The storm damped away ,
In the end of a hot summer May,
No longer could the smiles pertain,
Tears washed them down like an unwelcome rain.
But for once I thank a storm,
From which I was made strong,
Strong by heart and strong by soul,
Strong with friends who held my fall.
Saturday, August 05, 2006
ഒരു ജന്‍മമായി
This was a song composed by my friends Jithu and Jason. I wrote the lyrics. It was on the day before our CON Exam.We wanted to record it.But that is still a dream.
മഴവില്‍ നിറങ്ങള്‍ എഴുതുന്നൊരെന്‍ (മേല്‍)
അഴകേ നിന്‍ ലോല മിഴികള്‍,
കടല്‍ കാറ്റിനീണം പകരുന്ന നിന്‍
മനസ്സിണ്റ്റെ സ്നേഹ വരികള്‍,
അകലേ തേടുന്നതാരേ
അരികില്‍ ചേര്‍ന്നിതാ നില്‍പൂ,
മനസ്സില്‍ അറിയാതതാരേ,
അറിയാന്‍ തേടുന്നതാരേ,
ഒരു ജന്‍മമായി അറിയുന്നു നീ.
അറിയതേ അറിയതേ , (ഫീമേല്‍)
മനസ്സിലെഴുതുന്ന കവിത നീ,
മായാതെ മറയാതെ,
നെഞ്ജില്‍ ഉണരുന്നു പൌര്‍ണമി,
വിരലു നെയ്യുന്ന രാഗവും,
വഴുതി വീഴുന്ന സ്രുതികളും,
പറയാതെപോയതെതിലെ....
തളരാതെ തളരാതെ , (മേല്‍)
ചിറകിലേറ്റീടാം നിന്നെ ഞാന്‍,
ഏന്നെന്നും ഏന്നുളില്‍ ,
കനലിലെഴുതീടാം നിന്നെ ഞാന്‍,
കരളിലുയരുന്ന ദാഹവും, കനവിലെരിയുന്ന
മോഹവും ,കാണാതെ പോയതെതിലെ.
ശിശിരം തഴുകുമീ സന്ധ്യയില്‍, (ഫീമേല്‍)
ചെറുകാറ്റയി വന്ന നീ ആര്,
വെയിലേറ്റു വാടിയ വേനലില്‍
നീര്‍ തുള്ളിയായ് വന്ന നീ ആര്,
എവിടെ എന്‍ ജീവനെ നീ,
നിഴലായ് എന്തേ നീ നില്‍പൂ,
ദൂരെ കേള്‍കുന്ന ഗാനം,
മഷികൊന്‍ഡെഴുതുന്നതാര്,
തിരമാലയയ് കര തേടി ഞാന്‍....
--Rahul S. Nair
മഴവില്‍ നിറങ്ങള്‍ എഴുതുന്നൊരെന്‍ (മേല്‍)
അഴകേ നിന്‍ ലോല മിഴികള്‍,
കടല്‍ കാറ്റിനീണം പകരുന്ന നിന്‍
മനസ്സിണ്റ്റെ സ്നേഹ വരികള്‍,
അകലേ തേടുന്നതാരേ
അരികില്‍ ചേര്‍ന്നിതാ നില്‍പൂ,
മനസ്സില്‍ അറിയാതതാരേ,
അറിയാന്‍ തേടുന്നതാരേ,
ഒരു ജന്‍മമായി അറിയുന്നു നീ.
അറിയതേ അറിയതേ , (ഫീമേല്‍)
മനസ്സിലെഴുതുന്ന കവിത നീ,
മായാതെ മറയാതെ,
നെഞ്ജില്‍ ഉണരുന്നു പൌര്‍ണമി,
വിരലു നെയ്യുന്ന രാഗവും,
വഴുതി വീഴുന്ന സ്രുതികളും,
പറയാതെപോയതെതിലെ....
തളരാതെ തളരാതെ , (മേല്‍)
ചിറകിലേറ്റീടാം നിന്നെ ഞാന്‍,
ഏന്നെന്നും ഏന്നുളില്‍ ,
കനലിലെഴുതീടാം നിന്നെ ഞാന്‍,
കരളിലുയരുന്ന ദാഹവും, കനവിലെരിയുന്ന
മോഹവും ,കാണാതെ പോയതെതിലെ.
ശിശിരം തഴുകുമീ സന്ധ്യയില്‍, (ഫീമേല്‍)
ചെറുകാറ്റയി വന്ന നീ ആര്,
വെയിലേറ്റു വാടിയ വേനലില്‍
നീര്‍ തുള്ളിയായ് വന്ന നീ ആര്,
എവിടെ എന്‍ ജീവനെ നീ,
നിഴലായ് എന്തേ നീ നില്‍പൂ,
ദൂരെ കേള്‍കുന്ന ഗാനം,
മഷികൊന്‍ഡെഴുതുന്നതാര്,
തിരമാലയയ് കര തേടി ഞാന്‍....
--Rahul S. Nair
Wednesday, August 02, 2006
AMRUTHAM (അമ്രതം)
Tuesday, August 01, 2006
A Rendezvous With Death
[The following was the result of a class on microprocessors ]
A Rendezvous With Death
The fog blurred my visions,
Darkness took over my mind.
Rest it seemed was an unlikely experience;
I was falling,
Falling into the abyss of madness.
The days began scorching up;
My life a dried patch of land-
Devoid of all watery presence.
The ground gave away under me,
My feet plunging so deep,
Freedom was a faraway call.
But was it I thought I heard?
My mind screamed as I saw the apparitions on the horizon,
I watched them come near-
The carriers of death.
Horrid noises of the scavenging creatures
Howled in my ears.
Soon their piercing claws would pick me up
And fly into never ending darkness.
They hovered above me in circles like hungry vultures;
I closed my eyes and let myself into my fate.
Time flowed fast; the wait in vain;
The noises seemed to recede.
I opened my lids saw ‘em fluttering back as they came,
Till they vanished into the orange sun.
My feet moved under me,
The forbidden one-the light to my mind -creaked in,
The fogs lifted clearing my sights;
I saw ‘em all standing around me,
Eyes brimmed with tears.
It was only now I felt I was being loved by so a many.
Rahul.S.Nair
07/01/2004
A Rendezvous With Death
The fog blurred my visions,
Darkness took over my mind.
Rest it seemed was an unlikely experience;
I was falling,
Falling into the abyss of madness.
The days began scorching up;
My life a dried patch of land-
Devoid of all watery presence.
The ground gave away under me,
My feet plunging so deep,
Freedom was a faraway call.
But was it I thought I heard?
My mind screamed as I saw the apparitions on the horizon,
I watched them come near-
The carriers of death.
Horrid noises of the scavenging creatures
Howled in my ears.
Soon their piercing claws would pick me up
And fly into never ending darkness.
They hovered above me in circles like hungry vultures;
I closed my eyes and let myself into my fate.
Time flowed fast; the wait in vain;
The noises seemed to recede.
I opened my lids saw ‘em fluttering back as they came,
Till they vanished into the orange sun.
My feet moved under me,
The forbidden one-the light to my mind -creaked in,
The fogs lifted clearing my sights;
I saw ‘em all standing around me,
Eyes brimmed with tears.
It was only now I felt I was being loved by so a many.
Rahul.S.Nair
07/01/2004
Subscribe to:
Posts (Atom)

HOME
ABOUT ME
PHOTOS
CONTACT
ARCHIVES
SHOW/HIDE NAV BAR






My Twitter Micro Blog 






  TOP